രാത്രിയിൽ എന്റെ ചില്ലുജാലകത്തിനപ്പുറത്ത്
അവന്റെ വിളറിയ മുഖം കണ്ടു.
ഹായ് , മൃത്യു . എന്താ ഇവിടെ ?
കൊണ്ട് പോകാൻ വന്നതാണ് .
അതിനു ... ഞാൻ തുടങ്ങിവച്ചതൊന്നും പൂർത്തിയായില്ലല്ലോ?
നിന്റെ കർമ്മങ്ങൾ മുക്തിയടയാതെ കിടക്കട്ടെ .
നിന്നെ പൂർണ്ണതയിലേക്കാനയിക്കാനാണ് ഞാൻ വന്നത് ....
No comments:
Post a Comment